തൃശ്ശൂർ : കേരളത്തിൽ ഇപ്പോഴുള്ള മതിലുകളുടെ നിർമാണത്തി നുപയോഗിച്ച അസംസ്കൃതവസ്തു ക്കളുണ്ടെങ്കിൽ രണ്ട് അയൽസം സ്ഥാനങ്ങളിലെ പാർപ്പിടമില്ലാത്ത മുഴുവൻ പേർക്കും വീടുവെച്ചു നൽകാനാകും. അത്രത്തോളമാ ണ് പരസ്പരം വേർതിരിക്കുന്ന മതിലുകൾക്കായി മലയാളി ചെലവിടുന്നത് .കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് പറയു ന്നു. ചൈന സന്ദർശനവേളയിൽ കണ്ടത് ബീജിങ്ങിൽ മതിൽനിർ മാണം നിരോധിച്ചതാണ്.
കേരളവും ആ വഴിക്ക് ആലോചിക്കണം -അസറ്റ് ഹോംസ് തൃശ്ശൂരിൽ സം ഘടിപ്പിച്ച ബി.എസ്.എഫ്. പ്രഭാ ഷണപരമ്പരയിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം. നിങ്ങളെത്രാമത്തെ തവണ യാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നതെന്ന് സമ്പർശകർക്കിടയിൽ ഒരു സർവേ ഒരിക്കൽ നടത്തിയിരുന്നു. എത്ര തവണ അതിരപ്പിള്ളി സന്ദർശിച്ചു.വെന്ന ചോദ്യത്തിന് കിട്ടിയ ശരാശരി ഉത്തരം 16 എന്നായിരിന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക